കിളിമൊഴി
കിളിയുടെ വാകുക്കൾ കേൾകാത്തവർ നമ്മളിൽ ആരും ഉണ്ടാകില്ല.അവർ കാറ്റിനോട് സംസാരിക്കും നക്ഷത്രപഥത്തിനോട് സംസാരിക്കും .കാതിൽ ഇക്കിളി കൂടുന്ന ആ മൊഴി
പ്രകൃതി രാവിനെ ഉണർത്തുന്ന നിർമാല്യ നാദം പോൽ സൂര്യന്റെ താപം കടലിന്റെ നീരിൽ ചേർത്ത മലകളുടെ മഞ്ഞിൽത്തുന്നിയ മഞ്ഞു കൂപായം അന്തരീക്ഷത്തിൽ കുളിരു ഉണർത്തുന്നു.സൗന്ദര്യത്തിന്റെ താപം നിറഞ്ഞു നില്ക്കുന്ന സുന്ദരി ,അതാണ് കിളികൾ.അവയുടെ മധുരമായ നാദം പ്രകൃതിയുടെ അനന്ദതയില്‍ അർത്ഥമറിയാത്ത ഏതോ ഭാഷ .ഈ ഭാഷയാണ് മണ്ണും മരങ്ങളും മേഘവും എല്ലാം ഒന്നിച്ചു അസ്വത്തിക്കുന്നു മനുഷ്യരുടെ കൂടെ .കിളികളുടെ വാക്കുകളെ കവികൾ പാട്ടുകളായും ഉപമിച്ചു.മനുഷ്യന്റെ ശരിരത്തിന്റെ ചൂടിനെ ശീതീകാരിക്കാൻ കാറ്റിന്റെ കൂട്ട് പിടിച്ചു രാവിന്റെ തേജസ്സിൽ കാതിൽ ഞാൻ കേട്ട മൊഴിയാണ് ,ഈ മൊഴി .ഒരു നേർത്ത പട്ടിൽ പൊതിഞ്ഞു മനസ്സിന്റെ അഗതാരിൽ ഞാൻ സൂക്ഷിച്ച എന്റെ നാടിന്റെ മൊഴീ ..അതാണ് ഈ കിളിമൊഴി
|
Labels: